Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Budge

കേന്ദ്ര ബജറ്റ്: പ്രധാനമന്ത്രി ഇന്ന് സാന്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: അടുത്ത സാന്പത്തികവർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന്‍റെ ഒരുക്കങ്ങൾ തുടങ്ങി. ആഗോള അനിശ്ചിതത്വത്തിന്‍റെയും അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തിയ 50 ശതമാനം തീരുവയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യത്തിന്‍റെ സാന്പത്തികമേഖലയ്ക്കു നിർണായകമാണ്.

ഇറക്കുമതി ആശ്രയത്വം കുറച്ച് ചില പ്രധാന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവകൾ വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബജറ്റിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രമുഖ സാന്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും. നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെരി, നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്ണ്യം, നീതി ആയോഗ് അംഗങ്ങൾ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുക്കും.

നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ എട്ടാമത്തെ ബജറ്റ്, മൂന്നാം മോദിസർക്കാരിന്‍റെ രണ്ടാമത്തെ സന്പൂർണ ബജറ്റ് എന്നീ സവിശേഷതകൾ അടുത്ത സാന്പത്തികവർഷത്തെ ബജറ്റിനുണ്ട്.

കീഴ്‌വഴക്കം തെറ്റിയേക്കും

ബജറ്റ് എന്നാണ് അവതരിപ്പിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 2017 മുതൽ എല്ലാ വർഷവും ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കിലും ഇക്കുറി ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായതിനാൽ മറ്റൊരു ദിവസമായിരിക്കും അവതരിപ്പിക്കുകയെന്ന് സൂചനയുണ്ട്.പാർലമെന്‍ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയായിരിക്കും ഇതിൽ തീരുമാനമെടുക്കുക.

ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനം ബജറ്റ് അവതരിപ്പിക്കുകയെന്ന കീഴ്‌വവഴക്കത്തിന് 2017ൽ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലിയാണ് മാറ്റം കൊണ്ടുവന്നത്. ഏപ്രിൽ ഒന്നുമുതലുള്ള പുതിയ സാന്പത്തികവർഷത്തിന്‍റെ സുഗമമായ തുടക്കം ലക്ഷ്യമിട്ടായിരുന്നു മാറ്റം.ഈ പതിവ് ഇപ്പോഴത്തെ ധനമന്ത്രിയായ നിർമല സീതാരാമൻ വരെ എത്തിനിൽക്കുന്നു.

ബജറ്റ് ശനിയാഴ്ചയോ ഞായറാഴ്ചയോ അവതരിപ്പിക്കുന്നതിന് സാങ്കേതികമായി തടസങ്ങളൊന്നുമില്ല.

കഴിഞ്ഞ സാന്പത്തികവർഷത്തെ ബജറ്റ് നിർമല ശനിയാഴ്ചയായിരുന്നു അവതരിപ്പിച്ചത്. 2001ലും 2004ലും 2015ലും 2016ലും ബജറ്റ് ശനിയാഴ്ച അവതരിപ്പിച്ചിട്ടുണ്ട്. 1999 ഫെബ്രുവരി 28ന് അന്നത്തെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിംഹ ഞായറാഴ്ച യാണ് ബജറ്റ് അവതരിപ്പിച്ചത്.

എന്നാൽ, അടുത്ത വർഷത്തെ ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണെന്നതിനു പുറമേ ഭക്തിപ്രസ്ഥാനത്തിലെ കവിയായിരുന്ന ഗുരു രവിദാസിന്‍റെ ജയന്തിയാണെന്നതും ഘടകമാണ്. കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച് 2026ലെ 34 നിയന്ത്രിത അവധികളിൽ ഗുരു രവിദാസ് ജയന്തിയും ഉൾപ്പെട്ടിട്ടുണ്ട്.

Latest News

Up